എഐഡിഎംകെ നേതാവിന്റെ വീട്ടില്‍ നിന്ന് 51.28 ലക്ഷം രൂപ ഇലക്ഷന് കമ്മീഷന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അശോക് കുമാര്‍ എന്നയാളിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്ത്. ഇയാള്‍ എഐഡിഎംകെയുടെ പ്രാദേശിക നേതാവാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പണം നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഈ പണം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൂക്ഷിച്ചിരുന്നതാണെന്നാണ് കരുതുന്നത്.
Comments