കൊല്ലപ്പെട്ട ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ മൃതശരീരത്തില്‍12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ആദ്യത്തെ പൊലീസ് റിപ്പോര്‍ട്ട് എന്നും മറ്റുള്ളവ പിന്നീട് പൊലീസ് എഴുതിച്ചേര്‍ത്തതാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്. 51 വെട്ടുകള്‍ ഉണ്ടായിരുന്നെന്ന വാദം തെറ്റാണെന്നും ആളുകളെ വെട്ടുന്നതും കൊല്ലുന്നതും സി.പി.എമ്മിന്റെ ശൈലിയല്ല, അത് എസ്.ഡി.പി.ഐയുടെ രീതിയാണെന്നും ജയരാജന് ഡല്‍ഹിയില്‍ പറഞ്ഞു.
Comments