ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ജനം ചര്‍ച്ചചെയ്യേണ്ടതാണെന്നും ഇതു പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍. നിര്‍ഭയ കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഡോക്യുമെന്ററിയോടുള്ള നിലപാടു സര്‍ക്കാരാണു വ്യക്തമാക്കേണ്ടതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
Comments