ഇറാഖില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലാണു സംഭവം. ഇവിടെയുള്ള സൈനിക ഔട്ട് പോസ്റ്റിനുനേരെയാണ് ആക്രമണം ഉണ്ടയാത്. 14 സാധാരണ പൗരന്‍മാരും സൈനീകരും അര്‍ധ സൈനീകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഐഎസ് പിടിച്ചെടുത്ത സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതിനായുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Comments