ചെന്നൈ: അമ്മയോടൊപ്പം എല്ലാ പ്രതിസന്ധികളിലും കൂടെയുണ്ടായിരുന്നത് താന്‍ മാത്രമാണെന്നു പനീര്‍ശെല്‍വം . അമ്മയുടെ വീട്ടില്‍ നിരവധി പേര് ജോലി ചെയ്യുന്നുണ്ടായിരുന്നു. എല്ലായ്പ്പോഴും നിരവധി പേര് കൂടെയുണ്ടായിരുന്നു. എന്നു കരുതി എല്ലാവര്ക്കും അമ്മയാവാന്‍ കഴിയുമോ. ഇത് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല.
Comments