ഷൂഹൈബിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും ശുഹൈബിന്റെ അച്ഛൻ മുഹമ്മദ് പറഞ്ഞു.മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് വീട്ടിൽ വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.മുമ്പ് ജയിലിൽ വച്ചും ഷുഹൈബിനെ ആക്രമിക്കാൻ ശ്രമം നടന്നതായും മുഹമ്മദ് വ്യക്തമാക്കി. ചിലര്‍ പിന്തുടരുന്നുവെന്ന് ശുഹൈബ് ശബ്ദ സന്ദേശം അയച്ചതായും പിതാവ് പറയുന്നു.
Comments