നിയമസഭ സ്പീക്കര്‍ സ്ഥാനം ഒഴിയാനുള്ള ജി. കാര്‍ത്തികേയന്റെ തീരുമാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈകമാന്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദീര്‍ഘകാലം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്ന കാര്ത്തികേയന് സജീവ രാഷ്ട്രീയത്തിലേക്ക് വരാനുള്ള ആഗ്രഹം സ്വാഭാവികമാണ്. രാജിക്കാരം സംബന്ധിച്ച് ഹൈകമാന്റ് ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു
Comments