തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി ജി. കാര്ത്തികേയന് തുടരുന്നതില്‍ അധാര്മികതയില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഹൈക്കമാന്റ് അനുവദിച്ചാലെ രാജിയുള്ളുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്റ് അംഗീകരിച്ചാല്‍ മാത്രമെ കാര്‍ത്തികേയന്‍െറ രാജി സാധൂകരിക്കപ്പെടൂവെന്നും വി.എസ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments