സംസ്ഥാനത്ത് റയില്‍വെ ഉപയോഗിക്കുന്ന 70 ശതമാനം ബോഗികളും 25 വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കേരളത്തില്‍ ബോഗികളുടെ അറ്റകുറ്റപ്പണിക്ക് സംവിധാനമില്ല. അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയക്കുന്ന ബോഗികള്‍ക്കു പകരം ലഭിക്കാറുള്ളത് പഴയതും വൃത്തിഹീനവുമായ ബോഗികളാണെന്നും ആര്യാടന് പറഞ്ഞു.
Comments